The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികോഴിക്കോട് വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയംഅശ്ലീലവും അപവാദ പ്രചാരണവും; ശ്വേതാ മേനോനും ലക്ഷ്മി പ്രിയയ്ക്കുമെതിരെ പൊലീസിൽ പരാതി നൽകി അൻസിബസാമ്പത്തിക തട്ടിപ്പ് കേസ്; മെൻ്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കും തിരിച്ചടി'ടിനി ടോം പരസ്യമായി മാപ്പ് പറഞ്ഞാൽ പരാതി പിൻവലിക്കാം';അൻസിബ‘‘വീര്യം കുറഞ്ഞ മദ്യം അപകടം’: ഋഷിരാജ് സിംഗ് 2018ൽ നികുതി സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്പ്രിയദര്‍ശിനി പദ്ധതിയില്‍ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടം: മന്ത്രി സി പി ജോണ്പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയല്ല; വിദേശകാര്യമന്ത്രാലയംസംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷം; പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണംസ്കൂളിൽ വാട്ടർ ബോട്ടിലിൽ ചാരായമെത്തിച്ച പത്താം ക്ലാസുകാരൻ പിടിയിൽവെനസ്വേലയിൽ 7.1 തീവ്രതയിൽ വൻ ഭൂകമ്പം; തലസ്ഥാനത്ത് കെട്ടിടങ്ങൾ തകർന്നുതിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയ്ക്ക് തിരിച്ചടി; 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതിജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽഎട്ടുവയസുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു; പാലക്കാട് ലീഗ് നേതാവ് പിടിയിൽകൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലായിരുന്നു; ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികോഴിക്കോട് വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയംഅശ്ലീലവും അപവാദ പ്രചാരണവും; ശ്വേതാ മേനോനും ലക്ഷ്മി പ്രിയയ്ക്കുമെതിരെ പൊലീസിൽ പരാതി നൽകി അൻസിബസാമ്പത്തിക തട്ടിപ്പ് കേസ്; മെൻ്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കും തിരിച്ചടി'ടിനി ടോം പരസ്യമായി മാപ്പ് പറഞ്ഞാൽ പരാതി പിൻവലിക്കാം';അൻസിബ‘‘വീര്യം കുറഞ്ഞ മദ്യം അപകടം’: ഋഷിരാജ് സിംഗ് 2018ൽ നികുതി സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്പ്രിയദര്‍ശിനി പദ്ധതിയില്‍ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടം: മന്ത്രി സി പി ജോണ്പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയല്ല; വിദേശകാര്യമന്ത്രാലയംസംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷം; പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണംസ്കൂളിൽ വാട്ടർ ബോട്ടിലിൽ ചാരായമെത്തിച്ച പത്താം ക്ലാസുകാരൻ പിടിയിൽവെനസ്വേലയിൽ 7.1 തീവ്രതയിൽ വൻ ഭൂകമ്പം; തലസ്ഥാനത്ത് കെട്ടിടങ്ങൾ തകർന്നുതിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയ്ക്ക് തിരിച്ചടി; 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതിജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽഎട്ടുവയസുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു; പാലക്കാട് ലീഗ് നേതാവ് പിടിയിൽകൊട്ടാരക്കര ടിപ്പർ അപകടം: ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലായിരുന്നു; ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട് വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയം

കോഴിക്കോട് വിലങ്ങാട് നാദാപുരം മുടി വനമേഖലയിൽ വിനോദസഞ്ചാരികൾ കുടുങ്ങിയതായി ശക്തമായ സംശയം. വനത്തിനുള്ളിൽ നിന്ന് ആളുകൾ നിലവിളിക്കുന്ന ശബ്ദവും മൊബൈൽ ടോർച്ചിന്റെ വെളിച്ചവും കണ്ടതായി നാട്ടുകാരും വനംവകുപ്പ്…

Kerala26 Jun 2026, 10:46 PM 9,870
കോഴിക്കോട് വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയം
കോഴിക്കോട് വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയം

കോഴിക്കോട് വിലങ്ങാട് നാദാപുരം മുടി വനമേഖലയിൽ വിനോദസഞ്ചാരികൾ കുടുങ്ങിയതായി ശക്തമായ സംശയം. വനത്തിനുള്ളിൽ നിന്ന് ആളുകൾ നിലവിളിക്കുന്ന ശബ്ദവും മൊബൈൽ ടോർച്ചിന്റെ വെളിച്ചവും കണ്ടതായി നാട്ടുകാരും വനംവകുപ്പ് അധികൃതരും സ്ഥിരീകരിച്ചു. കാടിന് സമീപത്തായി വടകര ആർടിഒ (RTO) പരിധിയിൽ രജിസ്റ്റർ ചെയ്ത രണ്ട് ബൈക്കുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രമുഖ വിനോദസഞ്ചാര കേന്ദ്രവും വ്യൂ പോയിന്റുമായ മുടിയിലേക്ക് വിലങ്ങാട് വഴിയാണ് സഞ്ചാരികൾ സാധാരണയായി ട്രക്കിംഗിനായി പോകാറുള്ളത്. മുകളിൽ പോയി തിരികെ ഇറങ്ങുന്നതിനിടെ സംഘത്തിന് വഴിതെറ്റിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കാട്ടാനകൾ സ്ഥിരമായി ഇറങ്ങുന്ന അതീവ അപകടമേഖലയാണിത് എന്നതിനാൽ നാട്ടുകാരും അധികൃതരും വലിയ ആശങ്കയിലാണ്.

വനത്തിനുള്ളിൽ നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ടതോടെ നാട്ടുകാരാണ് വനംവകുപ്പിനെ വിവരമറിയിച്ചത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ മുകളിൽ ടോർച്ച് വെളിച്ചം മിന്നുന്നത് നേരിട്ട് കാണുകയായിരുന്നു. നിലവിൽ നാദാപുരത്തു നിന്നുള്ള ഫയർഫോഴ്സ് സംഘവും വനംവകുപ്പ് അധികൃതരും വിലങ്ങാട്ട് എത്തിച്ചേർന്നിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും സുരക്ഷിതമായി പുറത്തെത്തിക്കാനുമായി രക്ഷാപ്രവർത്തകർ വനത്തിനുള്ളിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.

Share this story

Share

Related Stories